Qasida al-Burda
مَوْلَايَ صَلِّ وَسَلِّمْ دَائِمًا أَبَدًا
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُلِّهِمِ
എന്റെ നാഥാ, സൃഷ്ടികളിൽ ഉത്തമനായ നിന്റെ പ്രിയതമന്റെ മേൽ എന്നെന്നും ശാന്തിയും സമാധാനവും വർഷിക്കേണമേ.
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُلِّهِمِ
مُحَمَّدٌ سَيِّدُ الْكَوْنَيْنِ وَالثَّقَلَيْنِ
وَالْفَرِيقَيْنِ مِنْ عُرْبٍ وَمِنْ عَجَمِ ഇഹലോകത്തിന്റെയും പരലോകത്തിന്റെയും, മനുഷ്യരുടെയും ജിന്നുകളുടെയും, അറബികളുടെയും അനറബികളുടെയും നേതാവാണ് മുഹമ്മദ് നബി ﷺ.
وَالْفَرِيقَيْنِ مِنْ عُرْبٍ وَمِنْ عَجَمِ ഇഹലോകത്തിന്റെയും പരലോകത്തിന്റെയും, മനുഷ്യരുടെയും ജിന്നുകളുടെയും, അറബികളുടെയും അനറബികളുടെയും നേതാവാണ് മുഹമ്മദ് നബി ﷺ.
نَبِيُّنَا الْآمِرُ النَّاهِي فَلَا أَحَدٌ
أَبَرَّ فِي قَوْلِ لَا مِنْهُ وَلَا نَعَمِ നന്മ കൽപ്പിക്കുകയും തിന്മ തടയുകയും ചെയ്യുന്ന പ്രവാചകൻ; 'അതെ' എന്നതിലും 'അല്ല' എന്നതിലും അവിടുത്തേക്കാൾ സത്യസന്ധനായി മറ്റാരുമില്ല.
أَبَرَّ فِي قَوْلِ لَا مِنْهُ وَلَا نَعَمِ നന്മ കൽപ്പിക്കുകയും തിന്മ തടയുകയും ചെയ്യുന്ന പ്രവാചകൻ; 'അതെ' എന്നതിലും 'അല്ല' എന്നതിലും അവിടുത്തേക്കാൾ സത്യസന്ധനായി മറ്റാരുമില്ല.
هُوَ الْحَبِيبُ الَّذِي تُرْجَى شَفَاعَتُهُ
لِكُلِّ هَوْلٍ مِنَ الْأَهْوَالِ مُقْتَحِمِ അവിടുന്ന് അല്ലാഹുവിന്റെ പ്രിയപ്പെട്ടവനാണ്; ഭയാനകമായ എല്ലാ പ്രയാസങ്ങളിലും ആരുടെ ശുപാർശയാണോ പ്രതീക്ഷിക്കപ്പെടുന്നത്, ആ മഹാനാണവർ.
لِكُلِّ هَوْلٍ مِنَ الْأَهْوَالِ مُقْتَحِمِ അവിടുന്ന് അല്ലാഹുവിന്റെ പ്രിയപ്പെട്ടവനാണ്; ഭയാനകമായ എല്ലാ പ്രയാസങ്ങളിലും ആരുടെ ശുപാർശയാണോ പ്രതീക്ഷിക്കപ്പെടുന്നത്, ആ മഹാനാണവർ.
دَعَا إِلَى اللهِ فَالْمُسْتَمْسِكُونَ بِهِ
مُسْتَمْسِكُونَ بِحَبْلٍ غَيْرِ مُنْفَصِمِ അവിടുന്ന് അല്ലാഹുവിലേക്ക് ക്ഷണിച്ചു; അവിടുത്തെ മുറുകെ പിടിച്ചവർ മുറിഞ്ഞുപോകാത്ത ഉറപ്പുള്ള പാശത്തെയാണ് മുറുകെ പിടിച്ചിരിക്കുന്നത്.
مُسْتَمْسِكُونَ بِحَبْلٍ غَيْرِ مُنْفَصِمِ അവിടുന്ന് അല്ലാഹുവിലേക്ക് ക്ഷണിച്ചു; അവിടുത്തെ മുറുകെ പിടിച്ചവർ മുറിഞ്ഞുപോകാത്ത ഉറപ്പുള്ള പാശത്തെയാണ് മുറുകെ പിടിച്ചിരിക്കുന്നത്.
فَاقَ النَّبِيِّينَ فِي خَلْقٍ وَفِي خُلُقٍ
وَلَمْ يُدَانُوهُ فِي عِلْمٍ وَلَا كَرَمِ രൂപത്തിലും സ്വഭാവത്തിലും അവിടുന്ന് മറ്റെല്ലാ പ്രവാചകന്മാരേക്കാളും ഉന്നതനാണ്; അറിവിലും ഔദാര്യത്തിലും ആർക്കും അവിടുത്തെ ഒപ്പമെത്താനാവില്ല.
وَلَمْ يُدَانُوهُ فِي عِلْمٍ وَلَا كَرَمِ രൂപത്തിലും സ്വഭാവത്തിലും അവിടുന്ന് മറ്റെല്ലാ പ്രവാചകന്മാരേക്കാളും ഉന്നതനാണ്; അറിവിലും ഔദാര്യത്തിലും ആർക്കും അവിടുത്തെ ഒപ്പമെത്താനാവില്ല.
وَكُلُّهُمْ مِنْ رَسُولِ اللهِ مُلْتَمِسٌ
غَرْفًا مِنَ الْبَحْرِ أَوْ رَشْفًا مِنَ الدِّيَمِ മറ്റെല്ലാ പ്രവാചകന്മാരും അല്ലാഹുവിന്റെ റസൂൽ എന്ന മഹാസമുദ്രത്തിൽ നിന്നുള്ള ഒരു കൈക്കുമ്പിൾ ജലമോ വർഷിക്കുന്ന മഴയിൽ നിന്നുള്ള തുള്ളികളോ മാത്രമാണ് ആഗ്രഹിക്കുന്നത്.
غَرْفًا مِنَ الْبَحْرِ أَوْ رَشْفًا مِنَ الدِّيَمِ മറ്റെല്ലാ പ്രവാചകന്മാരും അല്ലാഹുവിന്റെ റസൂൽ എന്ന മഹാസമുദ്രത്തിൽ നിന്നുള്ള ഒരു കൈക്കുമ്പിൾ ജലമോ വർഷിക്കുന്ന മഴയിൽ നിന്നുള്ള തുള്ളികളോ മാത്രമാണ് ആഗ്രഹിക്കുന്നത്.
يَا رَبِّ بِالْمُصْطَفَى بَلِّغْ مَقَاصِدَنَا
وَاغْفِرْ لَنَا مَا مَضَى يَا وَاسِعَ الْكَرَمِ
എന്റെ റബ്ബേ, മുസ്ത്വഫാ നബിയെ കൊണ്ട് ഞങ്ങളുടെ ലക്ഷ്യങ്ങൾ നീ പൂർത്തിയാക്കി തരേണമേ; ഔദാര്യവാനായവനേ ഞങ്ങളുടെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുത്തുതരേണമേ.
وَاغْفِرْ لَنَا مَا مَضَى يَا وَاسِعَ الْكَرَمِ

0 Comments